????????????? ???????????? ???????? ????????????????? ??????? ?????????????????? ??????? ?????

കനാലുകളുടെ വാലറ്റത്തിൽ വെള്ളമില്ല; കർഷകർ ദുരിതത്തിൽ

കുഴൽമന്ദം: കനാലുകളുടെ വാലറ്റ പ്രദേശങ്ങളിൽ വെള്ളം എത്താത്തതിനാൽ കൃഷിയിറക്കാൻ ക ഴിയാതെ കർഷകർ. കാർഷികാവശ്യങ്ങൾക്കായി ഡാമുകൾ തുറന്ന് ഒരാഴ്ചയായിട്ടും കനാലുകള ുടെ വാലറ്റ പ്രദേശങ്ങളിൽ ജലമെത്താത്തത് രണ്ടാംവിള നടീൽ തുടങ്ങാൻ കാലതാമസം നേരിടുന്നു. പ്രധാന ഉപകനാലുകളുടെ ശുചീകരണ പ്രവൃത്തികൾ 90 ശതമാനം പൂർത്തിയായെങ്കിലും കാഡ കനാലുകളുടെ നവീകരണ പ്രവൃത്തികൾ പാതിവഴിയിലാണ്.

പലയിടത്തും എസ്റ്റിമേറ്റ് എടുക്കാനുള്ള കാലതാമസത്തെ തുടർന്ന് പ്രവൃത്തികൾ ‍ആരംഭിക്കാൻ കാലതാമസം നേരിട്ടതാണ് കാരണം. ഒക്ടോബർ 30നുള്ളിൽ കനാലുകളുടെ ശുചീകരണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും അവ സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. കർഷകരിൽ പലരും ഞാറ്റടി തയാറാക്കി വെള്ളത്തിനായി കാത്തിരിപ്പാണ്. സമയബന്ധിതമായി ഞാറ്റടി തയാറാക്കി പറിച്ച് നടീലിന് കഴിഞ്ഞിെല്ലങ്കിൽ അവ വിളവിനെ ബാധിക്കും.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.