?????????????? ??????? ??.???. ???????????? ??.????.?????? ???????? ????????????????????

പാമ്പൻതോട് കോളനി: 45 ആദിവാസി കുടുംബങ്ങൾ ആശങ്കയിൽ

കല്ലടിക്കോട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പ്രളയം തുടച്ചുനീക്കിയ പാമ്പൻതോട് ആദിവാസി കോളനിയിൽ പ്രതിസന്ധികൾ അതിജീവിച്ച് പ്രളയഭൂമിയിൽ വീണ്ടും താമസം തുടങ്ങിയ 72 പേർക്ക് ആശങ്ക നീങ്ങുന്നില്ല. മുഡുഗർ സമുദായത്തിൽപെട്ട 45 കുടുംബങ്ങളാണ് വർഷങ്ങളായി കോളനിയിൽ താമസിക്കുന്നത്. 2018ലെ പ്രളയകാലത്താണ് പാമ്പൻതോടിൽ വ്യാപക നഷ്ടമുണ്ടായത്.

പ്രളയത്തിന് മുമ്പ് കോളനിയിൽ പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും ഭൂമിശാസ്ത്രപരമായ ദൗർബല്യം കാരണം പ്രവർത്തനം തുടരാനായില്ല. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സ്ഥലം സന്ദർശിച്ച് നടത്തിയ പരിശോധനയിൽ സ്ഥലം താമസയോഗ്യമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രളയകാലത്ത് താൽക്കാലിക ക്യാമ്പുകളിലാണ് ഇവർ താമസിച്ചിരുന്നത്.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.