p4

സൂക്ഷിക്കാൻ അനുമതിയുണ്ടോയെന്ന കാര്യം പരിശോധിക്കും ചിറ്റൂർ: കരിമരുന്ന് സൂക്ഷിക്കാൻ അനുമതിയുണ്ടോയെന്ന കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ്. മാരിയമ്മൻ പൂജ ചടങ്ങുകൾ അവസാനിച്ച് ഏഴാം പൂജക്കായി കരുതിവെച്ച കരിമരുന്നിലേക്കാണ് തീ പടർന്നത്. ആർ.ഡി.ഒ കാവേരി കുട്ടി, ഹെഡ്ക്വാർട്ടേഴ്സ് തഹസിൽദാർ സുഷമ, ചിറ്റൂർ തഹസിൽദാർ വി.കെ. രമ, മലപ്പുറം എസ്.പി ദേബേഷ് കുമാർ ബെഹ്റ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സെയ്തലവി, പാലക്കാട് ഡിവൈ.എസ്.പി ജി.ഡി. വിജയകുമാർ, സി.െഎമാരായ സന്തോഷ്, സിദ്ദിഖ്, വി. ഹംസ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.