കോഴിക്കോട്: എഴുത്തുകാരെ സ്വതന്ത്രമായി വിട്ടാലേ ഉത്തമ കൃതികൾ ഉണ്ടാകൂവെന്ന് യു.എ. ഖാദർ. സെക്കീന ഓമശ്ശേരിയുടെ മരുഭൂമരങ്ങൾ, സലാം പനച്ചമൂടിെൻറ സലാമിെൻറ വിലാപങ്ങൾ എന്നീ കാവ്യപുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ആലുങ്കൽ, കവികളായ പവിത്രൻ തീക്കുനി, ഇഞ്ചക്കാട് ബാലചന്ദ്രൻ, ഇടക്കുളങ്ങര ഗോപൻ, എം.എ. ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ജയപ്രകാശ് കുളൂരിെൻറ ഈഗോ ബാലൻ എന്ന ലഘു നാടകം ദിനേശൻ എരഞ്ഞിക്കൽ അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ഗഫൂർ പൂമക്കോത്ത് നന്ദി പറഞ്ഞു. മെലിൻറാ ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.