??????????? ?????????????????? ??????????

യുവതിയോട് അപമര്യാദ: പ്രതിയുടെ രേഖാചിത്രം െപാലീസ് പുറത്തുവിട്ടു

കോട്ടയം: കളത്തിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയോട് അപ മര്യാദയായി പെരുമാറിയയാളുടെ രേഖാചിത്രം കോട്ടയം ഈസ്റ്റ് പൊലീസ് പുറത്തുവിട്ടു. ദിവസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. സ്ഥാപനത്തിലെത്തിയ ഇയാൾ യുവതിയോട് മോശമായ രീതിയിൽ പെരുമാറുകയായിരുന്നു. ഉച്ചക്കായിരുന്നതിനാൽ സ്ഥാപനത്തിൽ തിരക്കുണ്ടായിരുന്നില്ല. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

നേരേത്ത ഈസ്ഥാപനത്തിൽ തന്നെയുണ്ടായിരുന്ന മറ്റൊരു യുവതിയോട് ഇത്തരത്തിൽ അപമര്യാദയായി പെരുമാറിയിരുന്നു. ആ സംഭവത്തിനു പിന്നിലും ഇയാളാണെന്നാണ് കരുതുന്നത്. പ്രതിക്കായി കഴിഞ്ഞദിവസങ്ങളിൽ കോട്ടയം നഗരത്തിലും സമീപങ്ങളിലും പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. സൂചന ലഭിക്കാതിരുന്നതിനെ തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കോട്ടയം ഈസ്റ്റ് പൊലീസുമായി ബന്ധപ്പെടണം. ഫോൺ: 9497987071.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.