??????????? ??????? ?????????????? ?????????????????? ???????????????? ???????? ????????? ???????????????????? ?????????? ??????????????????????

പൗരത്വ നിയമം: പ്രതിേഷധം അടങ്ങുന്നില്ല

കൊല്ലം: പൗരത്വ ഭേദഗതിനിയമത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ലകമ്മി റ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ഹെഡ്പോസ്റ്റ് ഒാഫിസ് പടിക്കൽ നടത്തിയ ധർണ കോവൂർ ക ുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കുറ്റിയിൽ നിസാം അധ്യക്ഷത വഹിച്ച ു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച ്. ഷാജി പത്തനംതിട്ട, അഞ്ചൽ ഇബ്രാഹിം, മെഹർഖാൻ ചേന്നല്ലൂർ, പറമ്പിൽ സുബൈർ, ഇഞ്ചക്കൽ ബഷീർ, എം.എ വാഹിദ്, നാസിമുദ്ദീൻ തങ്ങൾ, ജോൺസൺ കണ്ടച്ചിറ, സലീം ചൂണ്ട എന്നിവർ സംസാരിച്ചു.

മനുഷ്യ മഹാശൃംഖല: സംഘാടകസമിതി
കരുനാഗപ്പള്ളി: ജനുവരി 26ന് നടക്കുന്ന മനുഷ്യ മഹാശൃംഖല മുനിസിപ്പൽതല സംഘാടകസമിതി യോഗത്തിൽ ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
പ്രചാരണ പരിപാടിക്ക് സി.പി.എം ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ നേതൃത്വം നൽകി. ബി. സജീവൻ, വാഴയിൽ ഷാജഹാൻ, എച്ച്. ബഷീർ, കെ.എസ്. ഷറഫുദ്ദീൻ മുസലിയാർ, ജി. സുനിൽ, പടിപ്പുര ലത്തീഫ്, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ. സീനത്ത് (ചെയർപേഴ്സൺ), ബി. സജീവൻ (കൺവീനർ)

ജമാഅത്തെ ഇസ്ലാമി പ്രതിഷേധ റാലി ഇന്ന്
കരുനാഗപ്പള്ളി: ജമാഅത്തെ ഇസ്ലാമി കരുനാഗപ്പള്ളി ഏരിയ സമിതിയുടെ ആഭിമുഖ്യത്താൽ ‘പൗരത്വ നിയമ ഭേദഗതി ഭരണഘടന വിരുദ്ധം മാനവിരുദ്ധം’ മുദ്രാവാക്യം ഉയർത്തി ബുധനാഴ്ച വൈകീട്ട് നാലിന് കരുനാഗപ്പള്ളിയിൽ പ്രതിഷേധറാലിയും പൊതുസമ്മേളനവും നടക്കും.
കരുനാഗപ്പള്ളി ഗവ. മോഡൽ സ്കൂളിന് സമീപത്തുനിന്ന് റാലി ആരംഭിച്ച് മുനിസിപ്പൽ ഓഫിസിന് സമീപം സമാപിക്കും. പൊതുസമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.