?????????????? ???????? ????????????? ??????????? ???????? ??????????

ഇരിട്ടി: ആരോഗ്യവകുപ്പിെൻറ പരിശോധനയിൽ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷ്യസാധന ങ്ങൾ പിടികൂടി നശിപ്പിച്ചു. ആരോഗ്യജാഗ്രതയുടെ ഭാഗമായി അയ്യങ്കുന്ന് പഞ്ചായത്തിലെ ക രിക്കോട്ടക്കരി, ആനപ്പന്തി, അങ്ങാടിക്കടവ്, ചരൾ, വാണിയപ്പാറ, സെൻറ് ജൂഡ് പ്രദേശങ്ങളിലെ ഹോട്ടലുകൾ, ബേക്കറി, കൂൾബാർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

പഴകിയ ഭക്ഷ്യസാധനങ്ങൾ നശിപ്പിച്ച് പിഴയീടാക്കി. മാനദണ്ഡങ്ങൾ പാലിക്കാതെയും ലൈസൻസ് ഇല്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.എം. ജോസഫ്, സി. സിജു, മോഹൻദാസ്, സി. ബിനോജ്, ജോഷി ഫിലിപ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.