ഐശ്വര്യ, 13 ഭാഷകളിൽ ദേശീയ ഗാനം എഴുതിയ ചില്ലുകുപ്പി
Posted On
date_range Updated On
date_range ദേശീയ ഗാനം കുപ്പിയിലാക്കിയ കൊടുങ്ങല്ലൂർ സ്വദേശിനിക്ക് അംഗീകാരം
കൊടുങ്ങല്ലൂർ: ദേശീയ ഗാനം ചില്ലുകുപ്പിയിൽ പതിമൂന്ന് ഭാഷകളിൽ എഴുതിച്ചേർത്ത കൊടുങ്ങല്ലൂർ സ്വദേശിനിക്ക് അംഗീകാരം.
മംഗലാപുരത്ത് ഫിസിയോ തെറപ്പി വിദ്യാർഥിനി എറിയാട് ചീരപ്പറമ്പിൽ സുധീറിെൻറ മകൾ ഐശ്വര്യയാണ് ബോട്ടിൽ ആർട്ടിലൂടെ ഏഷ്യൻ ബുക്ക് ഓഫ് റെേക്കാഡ്സിലും, ഇന്ത്യ ബുക്ക് ഓഫ് റെേക്കാഡ്സിലും ഇടം പിടിച്ചത്.
ആറ് വിദേശ ഭാഷകളിലും മലയാളം ഉൾപ്പടെ ഏഴ് ഇന്ത്യൻ ഭാഷകളിലുമാണ് ഐശ്വര്യ ചില്ലു കുപ്പിയിൽ ദേശീയ ഗാനം എഴുതിച്ചേർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.