തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 8500 അപ്രൻറീസുകളെ നിയമിക്കാനുള്ള നീക്കം പിൻവലിച്ച് സ്ഥിരം നിയമനം നടത്തണമെന്ന് ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ കേരള ഘടകം ആവശ്യപ്പെട്ടു. അപ്രൻറീസ് നിയമനം ബാങ്ക് ജീവനക്കാർക്ക് മാത്രമല്ല, ഇടപാടുകാർക്കും ലക്ഷക്കണക്കിന് തൊഴിലന്വേഷകർക്കും ദോഷകരമാണ്. പ്യൂൺ, സ്വീപ്പർ നിയമനം 1977ൽ നിർത്തിയതുപോലെ ക്ലർക്ക് നിയമനവും മരവിപ്പിക്കലാണ് ലക്ഷ്യം. അപ്രൻറീസായി നിയമിക്കപ്പെടുന്നവരുടെ ഭാവിയും സുരക്ഷിതമല്ല. നീക്കത്തിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.