തൃശൂർ: വ്യാജ ഒപ്പിട്ട് അമ്മയുടെ 18 ലക്ഷം പെൻഷൻ ഫണ്ട് തട്ടിയെടുത്തെന്ന കേസിൽ മകൾക്കും മരുമകനും മുൻകൂർ ജാമ്യം. മുണ്ടത്തിക്കോട് കോണിപറമ്പിൽ വീട്ടിൽ നാണുവിന്‍റെ ഭാര്യ തങ്കമണിയുടെ വ്യാജ ഒപ്പിട്ട് 18 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. തങ്കമണിയുടെ മകൾ ബീനക്കും മരുമകൻ പി.ജി ചന്ദ്രനുമാണ് തൃശൂർ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. തങ്കമണിയുടെ മറ്റു മക്കളായ ബാബുരാജ്, ബേബി സുരേഷ് എന്നിവരാണ് കേസ് നൽകിയിരുന്നത്. അഭിഭാഷകരായ സി.ടി. ജോഫി, പ്രതീഷ് വർഗീസ് എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.