പത്തനംതിട്ട: ധനമന്ത്രി അവതരിപ്പിച്ച കേരള ബജറ്റ് നിരാശജനകമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. കോവിഡാനന്തരം പ്രവർത്തനച്ചെലവുപോലും കണ്ടെത്താനാകാതെ വലയുന്ന ഹോട്ടലുകളും റസ്റ്റാൻറുകളും അടങ്ങുന്ന ഭക്ഷേണാൽപാദന-വിതരണ മേഖലക്കും ലോഡ്ജിങ് മേഖലക്കും ഉത്തേജനം പകരുന്നതൊന്നും ബജറ്റിലില്ല. എല്ലാവിധ ലൈസൻസുകളുമെടുത്ത് ജി.എസ്.ടി അടക്കം നികുതികൾ അടച്ച് നിയമാനുസൃതം പ്രവർത്തിക്കുന്ന ഹോട്ടലുകളെയും റസ്റ്റാൻറുകളെയും ബേക്കറികളെയും ലോഡ്ജുകളെയും പാടെ അവഗണിച്ച് അനധികൃത വഴിയോര കച്ചവടത്തിനും കുടുംബശ്രീക്കും ജയിൽ ഭക്ഷണത്തിനും പൊലീസ് കാൻറീനുംവരെ േപ്രാത്സാഹനം നൽകുന്ന സമീപനമാണ് സർക്കാറിേൻറത്. ഇതുമൂലം പരമ്പരാഗത ഭക്ഷണ വിതരണമേഖല തളർച്ചയിലാണ്. അതിനാൽ അടിയന്തര പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ഭക്ഷണ വിതരണമേഖലക്ക് േപ്രാത്സാഹജനക നടപടി സർക്കാർ കൈക്കൊള്ളണമെന്ന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.