മദ്യലഹരിയില്‍ ഭാര്യയെയും മകനെയും ആക്രമിച്ചയാൾ അറസ്റ്റിൽ

കൊല്ലം: മദ്യലഹരിയില്‍ ഭാര്യയെയും മകനെയും മര്‍ദിച്ചയാള്‍ പിടിയില്‍. തഴത്തല പേരയം എസ്.എസ് ഭവനില്‍ സുകേഷ് (41) ആണ് പിടിയിലായത്.

ഇയാള്‍ നിരന്തരമായി മര്‍ദിക്കുന്നതിനാല്‍ കഴിഞ്ഞ നാലുമാസമായി ഭാര്യ തുഷാര ത‍ന്‍റെ സ്വന്തം വീട്ടിലായിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന് കുടുംബ കോടതിയില്‍ കേസ് നിലവിലുണ്ട്.

തുഷാരയെ മര്‍ദിക്കുന്നതിനിടെ, തടസ്സംപിടിക്കുന്നതിനിടയിലാണ് 10 വയസ്സുള്ള കുട്ടിക്കും മര്‍ദനമേറ്റത്. 

കൊട്ടിയം സബ് ഇന്‍സ്‌പെക്ടര്‍മാരായ സുജിത് ബി നായര്‍, അബ്ദുല്‍ റഹീം, എ.എസ്.ഐ ഫിറോസ്ഖാന്‍ എസ്.സി.പി.ഒ ബുഷ്റ മോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

News Summary - man who attacked his wife and son has been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.