കൊല്ലം: ഓണത്തിരക്കിനോടനുബന്ധിച്ച് കോവിഡ് സമൂഹവ്യാപനം നിയന്ത്രിക്കുന്നതിന് പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും ഉൾെപ്പടെ തിരക്കുള്ള സ്ഥലങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കി. തിരക്ക് നിയന്ത്രിക്കുന്നതിന് മൊബൈൽ, ബൈക്ക്, ഫുട്ട് പേട്രാളിങ്, പൊലീസ് പിക്കറ്റ് എന്നിവ ഏർപ്പെടുത്തി. സുരക്ഷാസംവിധാനങ്ങളുടെ ഭാഗമായി വാഹനപരിശോധനയും ശക്തമാക്കി. കോവിഡ് മാനദണ്ഡം ലംഘിച്ചതിന് 288 കേസുകൾ കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം രജിസ്റ്റർ ചെയ്തു. ശുചീകരണസംവിധാനം ഒരുക്കാതെയും സാമൂഹിക അകലം പാലിക്കാതെയും വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് 27 കടയുടമകൾക്കെതിരെ നടപടിയെടുത്തു. നിയന്ത്രണം ലംഘിച്ച 33 വാഹന ഉടമകൾക്കെതിരെയും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാതിരുന്നതിന് 242 പേരിൽനിന്നും പിഴ ഉൾപ്പെടെ ഈടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.