കാഞ്ഞങ്ങാട്: ബദിയടുക്കയിൽനിന്ന് മംഗളൂരു ഭാഗത്തേക്ക് മതിയായ രേഖകളില്ലാതെ കടത്തിയ 22.25 ലക്ഷം രൂപ വിലമതിക്കുന്ന അടക്ക ജി.എസ്.ടി വകുപ്പ് ഇൻറലിജൻസ് വിഭാഗം പിടികൂടി. ഡെപ്യൂട്ടി കമീഷണർ എ.വി. പ്രഭാകരൻ, സ്റ്റേറ്റ് ടാക്സ് ഓഫിസർ കെ. രാജേന്ദ്ര എന്നിവരുടെ നിർദേശ പ്രകാരം അസി. ടാക്സ് ഓഫിസർമാരായ കെ.വി. സതീശൻ, കെ. മുരളി, മാത്യു സെബാസ്റ്റ്യൻ, കെ. മോഹനൻ, ഡ്രൈവർ വാമന എന്നിവരടങ്ങുന്ന സംഘമാണ് കടത്ത് പിടികൂടിയത്. പിഴയും നികുതിയും അടക്കം 2,22,500 രൂപ ഈടാക്കി ചരക്കും വാഹനവും വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.