കാഞ്ഞങ്ങാട്: ക്ഷേത്രാചാര ചടങ്ങുകൾക്ക് ആവശ്യമുള്ള ധാന്യങ്ങൾ ക്ഷേത്രം വയലിൽ കൂട്ടായ്മയിലൂടെ കൃഷി ചെയ്ത് വിളയിച്ചെടുക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ക്ഷേത്രം വയലിൽ ലഭിക്കുന്ന ധാന്യങ്ങൾ മാത്രമേ ക്ഷേത്രാചാര ചടങ്ങുകൾക്ക് ഉപയോഗിക്കുകയുള്ളൂവെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. ഈ വയലിൽ നെൽകൃഷിക്ക് തുടക്കം കുറിച്ചാണ് പ്രദേശത്തെ മറ്റ് വയലുകളിൽ കൃഷി ആരംഭിക്കുന്നത്. ക്ഷേത്ര കമ്മിറ്റി അംഗങ്ങളുടെയും മാതൃസമിതിയുടെയും മെംബർമാരുടെയും കൂട്ടായ്മയിലാണ് കൃഷി നടത്തുന്നത്. പ്രസിഡൻറ് എം. തമ്പാൻ, സെക്രട്ടറി കെ.വി. ബാലൻ, കെ. സുരേശൻ, പി. ആലാമി, പി. മണി, സുനിത നാരായണൻ, കെ. പ്രീത, എം. ശശി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.