ഇരിട്ടി: മന്ത്രി ജലീലിൻെറ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ഇരിട്ടി താലൂക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് 80ഒാളം പേർക്കെതിരെ കേസെടുത്തു. പൊലീസിൻെറ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും റോഡിൽ മാർഗതടസ്സമുണ്ടാക്കിയതിനും ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മണ്ഡലം പ്രസിഡൻറ് എം.ആർ. സുരേഷ്്, നഗരസഭ കൗൺസിലർ സത്യൻ കൊമ്മേരി, ജില്ല സെക്രട്ടറി കൂട്ട ജയപ്രകാശ്, വി.വി. ചന്ദ്രൻ, രാമദാസ് എടക്കാനം, പി. കൃഷ്ണൻ, എൻ.വി. ഗിരീഷ്, പട്ടികവർഗ മോർച്ച ജില്ല െസക്രട്ടറി കെ.കെ. രാജു, പ്രവീൺ ചന്ദ്ര വാസു, കെ. ജയപ്രകാശ് കീഴൂർ, പി.വി. ചന്ദ്രൻ, മനോഹരൻ പയോറ തുടങ്ങി 16ഒാളം പേരിലുൾപ്പെടെ 80ഒാളം പ്രവർത്തകരുടെ പേരിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.