ശ്രീകണ്ഠപുരം: അതിർത്തി മേഖലയിലെ കാട്ടാനശല്യത്തിന് പരിഹാരമായി സോളാർ വേലി നിർമാണം തുടങ്ങി. ആടാംപാറയിൽനിന്ന് കാഞ്ഞിരക്കൊല്ലിയിലേക്ക് ആറു കിലോമീറ്റർ നീളത്തിലാണ് വേലി നിർമിക്കുന്നത്. വനാതിർത്തിയിൽ 13 കിലോമീറ്റർ നീളത്തിൽ വേലി പണിയാനാണ് ധാരണ. ഇതിൻെറ ആദ്യ ഘട്ടമാണ് ഇപ്പോൾ പണി ആരംഭിച്ചത്. 10 ദിവസത്തിനകം പൂർത്തിയാകും. നിർദിഷ്ട നിർമാണം ഉപേക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് കർഷകസംഘം അനിശ്ചിതകാല സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. വേലിനിർമാണം തുടങ്ങുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗം ടി.എം. ജോഷി പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് ആറു കിലോമീറ്ററിൻെറ പണി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.