മട്ടന്നൂര്‍: കീഴല്ലൂര്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 14ല്‍ 13ൽ സി.പി.എമ്മും ഒന്നിൽ എല്‍.ഡി.എഫ് സ്വതന്ത്രനുമാണ് മത്സരിക്കുന്നത്. ഇതിനിടെ, യു.ഡി.എഫിൽ ഘടകകക്ഷികളുമായുള്ള സീറ്റ് ചര്‍ച്ച നടന്നുവരുകയാണ്. കഴിഞ്ഞ തവണ സീറ്റ് ധാരണ നടക്കാത്തതിനാല്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ഒറ്റക്കാണ് മത്സരിച്ചിരുന്നത്. ചര്‍ച്ച ഇന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് ജയിക്കാറുള്ള എടയന്നൂര്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ചര്‍ച്ച നീണ്ടുപോകാന്‍ കാരണം. ചാലോട്- കെ.വി. ഷീജ (സി.പി.എം), എടയന്നൂര്‍- പി.കെ. അബ്ദുല്‍ ലത്തീഫ് (എല്‍.ഡി.എഫ് സ്വതന്ത്രന്‍), തെരൂര്‍- എം.വി. നിമ്യ ടീച്ചര്‍ (സി.പി.എം), തെരൂര്‍ പാലിയോട്- പി. ബാബു (സി.പി.എം), എളമ്പാറ- കെ.വി. മിനി (സി.പി.എം), വെള്ളിയാംപറമ്പ്- ടി.കെ. ലതിക (സി.പി.എം), വായാന്തോട്- പി.പി. ശ്യാംലാല്‍ (സി.പി.എം), കൊതേരി- പി. ലേഖ (സി.പി.എം), പേരാവൂര്‍- കെ. അനില്‍ കുമാര്‍ (സി.പി.എം), പാലയോട്- ഇ. ഷീന (സി.പി.എം), കീഴല്ലൂര്‍- പി. ഷമല്‍ (സി.പി.എം), കീഴല്ലൂര്‍ നോര്‍ത്ത്- റഹ്ഷാന (സി.പി.എം), കാനാട്- പി.കെ. ജിഷ (സി.പി.എം), പനയത്താംപറമ്പ്- കെ. മനോഹരന്‍ മാസ്റ്റര്‍ (സി.പി.എം) എന്നിവരാണ് എല്‍.ഡി.എഫില്‍ മത്സരരംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.