മാഹി: പുതുതായി വാങ്ങിയ അണുനശീകരണ യന്ത്രം ഉപയോഗിച്ച് അഴിയൂർ പഞ്ചായത്ത് ഓഫിസിൽ അണുനശീകരണം നടത്തി. നേരത്തേ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിനെയാണ് അണുനശീകരണത്തിന് ആശ്രയിച്ചിരുന്നത്. തിരക്ക് വർധിച്ചതോടെ സ്വകാര്യസ്ഥാപനങ്ങളെയും ആശ്രയിക്കാൻ തുടങ്ങി.1,000 രൂപ മുതൽ കെട്ടിടത്തിൻെറ വലുപ്പത്തിനനുസരിച്ചാണ് തുക ഈടാക്കുന്നത്. ഇത് പഞ്ചായത്തിന് താങ്ങാൻ കഴിയാതെ വന്നപ്പോഴാണ് പുതിയ മെഷീൻ സ്പോൺസർഷിപ്പിലൂടെ വാങ്ങിയത്. പഞ്ചായത്ത് ഓഫിസ് അണുനശീകരണം നടത്തി മെഷീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാഫ് സുനിൽ കുമാറും സന്നദ്ധ പ്രവർത്തകൻ റയാനും കൂടിയാണ് ശുചീകരണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.