കേളകം: വെള്ളൂന്നി കൂനംപള്ള കോളനിയിലേക്കുള്ള വഴിയിൽ പുലിയെ കണ്ടതായി നാട്ടുകാരൻ. കൂനംപള്ള നിവാസിയായ ഇ.കെ. ജയേഷാണ് പുലിയെ കണ്ടത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വെള്ളൂന്നിയിൽ നിന്ന് കൂനംപള്ളക്ക് പോകുംവഴി ഇടക്കുള്ള വനഭാഗത്ത് പുലി റോഡിലേക്ക് ചാടുകയായിരുന്നു. ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് ഇയാൾ രക്ഷപ്പെട്ടത്. രണ്ടുമാസം മുമ്പും പ്രദേശത്ത് പുലിയെ കണ്ടിരുന്നു. കൂനംപള്ളയിലെ വ്യൂ പോയൻറിനു സമീപമാണ് രണ്ടു തവണയും പുലിയെ കണ്ടത്. നിരവധി ആളുകൾ എത്തുന്ന പ്രദേശത്ത് പുലിയുടെ സാന്നിധ്യം ആശങ്കയുണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.