തൊടുപുഴ: അടിമാലി ഇരുമ്പുപാലത്ത് ആത്മഹത്യ ചെയ്ത വ്യാപാരിയുടെ കുടുംബെത്ത സർക്കാർ ഏറ്റെടുക്കണമെന്നും മരണമടഞ്ഞ വിനോദിൻെറ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കണമെന്നും തൊടുപുഴ മർച്ചൻറ്സ് അസോസിയേഷൻ. വ്യാപാരമേഖല തകർച്ചയിൽ നിൽക്കുന്ന സാഹചര്യത്തിൽ ധനകാര്യസ്ഥാപനങ്ങളെ കയറൂരി വിടാതെ വായ്പ തിരിച്ചടവിന് ഇളവ് അനുവദിക്കുകയും, വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കുകയും, കെട്ടിട മുറികളിലെ വാടക കുറച്ചു തരികയും, വ്യാപാരികൾക്ക് പ്രത്യേക പാക്കേജ് അനുവദിക്കുകയും ചെയ്യണമെന്ന് തൊടുപുഴ വ്യാപാരഭവനിൽ കൂടിയ അടിയന്തര സെക്രേട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി.ജി. രാമചന്ദ്രൻ നായർ, വൈസ് പ്രസിഡൻറുമാരായ ടോമി സെബാസ്റ്റിൻ, അജീവ് പി., സാലി എസ്. മുഹമ്മദ്, ജോയൻറ് സെക്രട്ടറിമാരായ ഷെരീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.