ആലപ്പുഴ: കോവിഡ് േപ്രാട്ടോകോൾ പാലിക്കാതെ ചൊവ്വാഴ്ച കലക്ടറേറ്റ് വളപ്പിലെ ജില്ല പഞ്ചായത്ത് കാര്യാലയത്തിൽ നടത്താനിരുന്ന ഉദ്യോഗസ്ഥ യോഗം ഉപേക്ഷിച്ചു. കോവിഡ് സമൂഹവ്യാപന ഭീഷണി നിലനിൽക്കുന്ന വേളയിൽ വിളിച്ച യോഗത്തെക്കുറിച്ച 'മാധ്യമം' വാർത്തയെത്തുടർന്നാണ് നടപടി. വാർത്ത ശ്രദ്ധയിൽപെട്ട അധികൃതർ നൽകിയ കർശന നിർദേശത്തെത്തുടർന്നാണ് യോഗം ഉപേക്ഷിച്ചത്. കഴിഞ്ഞ രണ്ടുമാസവും മാർഗനിർദേശങ്ങൾ ലംഘിച്ച് ഇതേ ഓഫിസിൽ യോഗം നടത്തിയിരുന്നു. മൂന്നാമത് യോഗമാണ് ചൊവ്വാഴ്ച തീരുമാനിച്ചിരുന്നത്. അതാണ് പുതിയ തീയതി നിശ്ചയിക്കാതെ മാറ്റിെവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.