ആലപ്പുഴ: ജില്ലയിലെ തീരങ്ങളിൽ അതിജാഗ്രത പാലിക്കണമെന്ന് കലക്ടർ എ. അലക്സാണ്ടർ. അനാവശ്യ ഗൃഹസന്ദർശനവും സുഹൃദ്സംഗമങ്ങളും കർശനമായി ഒഴിവാക്കണം. അവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ. തീരദേശ പഞ്ചായത്തുകളുടെ രോഗവ്യാപനം തടയാൻ പല വാർഡുകളും കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടുത്തെ മത്സ്യബന്ധനവും വിപണനവും നിരോധിച്ചിട്ടുണ്ട്. പൊതുജനങ്ങൾ നിയന്ത്രണങ്ങളുമായി സഹകരിക്കണം. ഇത് ലംഘിച്ചാൽ കൂടുതൽ കർശന നടപടിയിലേക്ക് കടക്കേണ്ടിവരും. സ്വകാര്യ ട്യൂഷൻ ഒഴിവാക്കണം -കലക്ടർ ആലപ്പുഴ: സ്വകാര്യ സ്ഥാപനങ്ങളിലും വീടുകളിലും ട്യൂഷന്‍ ക്ലാസുകള്‍ ഒഴിവാക്കണമെന്ന് കലക്ടർ. സർക്കാർ നിർദേശത്തിനു വിരുദ്ധമായി ക്ലാസ് തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.