മാരാരിക്കുളം: ജനമനസ്സുകളിൽ ഇടം നേടിയ സൗമ്യ സാന്നിധ്യം ഇനി ഓർമയിൽ. ചൊവ്വാഴ്ച ട്രെയിൻ യാത്രക്കിടെ കുഴഞ്ഞുവീണായിരുന്നു സി.പി.ഐ നേതാവ് ആര്യാട് പഞ്ചായത്ത് കൈതവളപ്പിൽ എ.ശിവരാജൻെറ അന്ത്യം. ആര്യാട് പഞ്ചായത്തിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രഥമ സ്ഥാനം വഹിച്ച ശിവരാജൻ എതിരാളികളുടെ ആക്രമണശ്രമങ്ങളിൽനിന്ന് കഷ്ടിച്ചാണ് പലപ്പോഴും രക്ഷപ്പെട്ടിട്ടുള്ളത്. ജനകീയ വിഷയങ്ങളിൽ ഇടപെട്ടുള്ള ശിവരാജൻെറ സൗമ്യസാന്നിധ്യം എപ്പോഴും പ്രകടമായിരുന്നു. എസ്.കുമാരൻ, എസ്.ദാമോദരൻ എന്നീ കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രവർത്തനമാണ് മാതൃകയാക്കിയത്. മൃതദേഹം കായംകുളം, അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി ഓഫിസുകളിലും ജില്ല കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിന് വെച്ചശേഷമാണ് വസതിയിലെത്തിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും. apl mny sivarajan ശിവരാജൻെറ മൃതദേഹം പൊതു ദർശനത്തിന് വെച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.