അരൂർ: അരൂർ മേഖലയിലെ തീരപ്രദേശങ്ങൾ വെള്ളത്തിലായി. വൃശ്ചികപ്പൊക്കം എന്നറിയപ്പെടുന്ന വെള്ളപ്പൊക്കമാണ് കാരണം. നിരവധി വീടുകളിൽ വെള്ളം കയറി. എഴുപുന്നയിലെ നരിയാണ്ടി പിള്ളേർകാട് പ്രദേശത്തെ വീടുകളും വെള്ളക്കെട്ടിലായി. രണ്ട് ദിവസമായി തുടരുന്ന വേലിയേറ്റത്തിൽ പ്രദേശത്തെ വീടുകൾ വെള്ളക്കെട്ടിലാണ്. ഉപ്പുവെള്ളം കയറുന്നതുമൂലം പച്ചക്കറി കൃഷിയെല്ലാം നശിക്കുന്നു. വഞ്ചിപ്പുരമുട്ടിൽ ഷട്ടർ ഇട്ടാൽ വേലിയേറ്റത്തെ തടയാം. ഷട്ടർ ഇടാത്തതുമൂലമാണ് വേലിയേറ്റം രൂക്ഷമായത്. സർക്കാർ ഇടപെട്ട് ഷട്ടർ ഇട്ട് ഓരുവെള്ളം കയറുന്നത് ്തടയണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.