മാരാരിക്കുളം: കലവൂരിലെ കൃപാസനം ധ്യാന കേന്ദ്രത്തിനെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്തു. കേന്ദ്രത്തിലെത്തിയ 50 പേർക്കെതിരെയും ആളെ കൂട്ടിയതിന് സ്ഥാപന മാനേജർക്കെതിരെയുമാണ് കേസ്. വിവിധ ജില്ലകളിൽനിന്ന് പ്രാർഥനക്ക് എത്തിയവരും കേന്ദ്രത്തിന് മുന്നിൽ കച്ചവടം ചെയ്തവരും കേസെടുക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇനി ആളെ കൂട്ടാൻ പാടില്ലെന്ന് കാണിച്ച് ധ്യാനകേന്ദ്രം മാനേജർക്ക് നോട്ടീസ് നൽകി. ജില്ല പൊലീസ് മേധാവി പി.എസ്. സാബുവിൻെറ നിർദേശാനുസരണം മാരാരിക്കുളം സി.ഐ രാജേഷിൻെറ നേതൃത്വത്തിലാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.