അമ്പലപ്പുഴ: പലിശക്ക് നൽകിയ പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് പെട്രോളൊഴിച്ച് സ്ഥിരീകരിച്ചു. പായൽക്കുളങ്ങര മാമ്പലവിൽ പ്രദീപിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 23നായിരുന്നു സംഭവം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനാലാം വാർഡിലെ ഒരു സ്ത്രീക്ക് തവണകളായി ഇദ്ദേഹം രണ്ടര ലക്ഷം പലിശക്ക് നൽകിയിരുന്നു. എന്നാൽ, ചോദിച്ചിട്ടും ഇത് ലഭിച്ചിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയും പണം ചോദിച്ച് സ്ത്രീയുടെ വീട്ടിലെത്തിയെങ്കിലും പണം ലഭിക്കാത്തതിനെ തുടർന്നാണ് കുപ്പിയിൽ കരുതിയിരുന്ന പെട്രോളൊഴിച്ചശേഷം തീ കൊളുത്തിയത്. മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. apl covid
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.