ആലപ്പുഴ: കോഴിത്തീറ്റക്കും കോഴിക്കുഞ്ഞിനുമുണ്ടായ വിലവർധന പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 20 രൂപക്ക് ലഭിച്ചിരുന്ന കോഴിക്കുഞ്ഞിന് 55 രൂപയായിരിക്കുകയാണ്. അന്തർ സംസ്ഥാനത്തെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന വ്യവസായം തകർച്ചയുടെ വക്കിലാണ്. സർക്കാർ മുൻകൈെയടുത്ത് കോഴിക്ക് തറവില പ്രഖ്യാപിക്കണമെന്നും മാലിന്യസംസ്കരണത്തിന് ഫണ്ട് അനുവദിക്കണമെന്നും സംസ്ഥാന പ്രസിഡൻറ് താജുദ്ദീനും ജനറൽ സെക്രട്ടറി എസ്.കെ. നസീറും ട്രഷർ രവീന്ദ്രനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.