ചെന്നൈ: കാട്ടാനകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായി മദ്രാസ് ഹൈകോടതി ജഡ്ജിമാരുടെ പ്രതിനിധി സംഘം പോത്തന്നൂർ- വാളയാർ റൂട്ടിലെ റെയിൽപാതകൾ പരിശോധിച്ചു. ഞായറാഴ്ച ജസ്റ്റിസുമാരായ വി.ബി.ആർ. സുബ്രഹ്മണ്യൻ, എൻ. സതീഷ്കുമാർ, എം. ദണ്ഡപാണി, ആർ. പൊങ്കിയപ്പൻ, ജി.കെ. ഇളന്തിരയ്യൻ എന്നിവരടങ്ങുന്ന സംഘമാണ് എ,ബി എന്നീ റെയിൽപാതകൾ പരിശോധിച്ചത്. ഒരു ബോഗി മാത്രം ഘടിപ്പിച്ച പ്രത്യേക ട്രെയിനിലാണ് സംഘമെത്തിയത്. ആനകളുടെ സഞ്ചാരം സുഗമമാക്കാൻ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.