പാലാ: വിളക്കുമാടം കള്ളിവയലില്‍ പരേതനായ കെ.എ. എബ്രഹാമിെൻറ ഭാര്യ അമ്മിണി (ക്ലാരക്കുട്ടി-88) നിര്യാതയായി.
പാല ാ സെന്‍ട്രല്‍ ബാങ്കിെൻറ സ്ഥാപക ഡയറക്ടറും ചെയര്‍മാനും തിരുവിതാംകൂര്‍ സര്‍ക്കാറിെൻറ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന കോട്ടയം കടപ്ലാമറ്റം മരുതൂക്കുന്നേല്‍ ജേക്കബ് ചെറിയാെൻറ മകളാണ്. ബംഗളൂരു മൗണ്ട് കാര്‍മല്‍ കോളജിലെ പ്രഥമ വിദ്യാര്‍ഥിനി ആയി ബി.എ ബിരുദം നേടി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
മക്കള്‍: ഗീതാ പോള്‍ (റിട്ട. പ്രിന്‍സിപ്പല്‍ കണ്ട്രോളര്, കമ്യൂണിക്കേഷന്‍സ് അക്കൗണ്ട്സ്, ചെന്നൈ), ഡോ. റോയി (സൈക്യാട്രിസ്റ്റ്, പാലാ. ലോക സൈക്യാട്രിക് അസോസിയേഷന് സെക്രട്ടറി ജനറലും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗം തലവനുമാണ്), ജോയി (റിട്ട. എക്സിക്യുട്ടിവ് എന്‍ജിനീയര്‍, പി.ഡബ്ല്യു.ഡി, മൂവാറ്റുപുഴ), ജോഷി (റിട്ട. സീനിയര്‍ മാനേജര്‍, ട്രാക്കോ കേബിള്‍സ്, എറണാകുളം), അജിത് (റിട്ട. ഡിവിഷണല്‍ മാനേജര്‍, നാഷണല്‍ ഇന്‍ഷുറന്‍സ്, പാലാ), ബാബു (ചാര്‍ട്ടേഡ് അക്കൗണ്ടൻറ്, എറണാകുളം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ നാഷണല്‍ കൗണ്‍സില്‍ അംഗവും മുന്‍ ദക്ഷിണേന്ത്യന്‍ ചെയര്‍മാനുമാണ്), ജോര്‍ജ് (സീനിയര്‍ ജേര്‍ണലിസ്റ്റ്, ന്യൂഡല്‍ഹി. ദീപിക അസോസിയേറ്റ് എഡിറ്ററും ന്യൂഡല്‍ഹി ബ്യൂറോ ചീഫുമാണ്), മിനി തോമസ് (ടീച്ചര്‍, ലയോള സ്കൂള്‍, തിരുവനന്തപുരം), അഞ്ജു സുശീല്‍ (ചെന്നൈ).
മരുമക്കള്‍: പോള്‍ സെബാസ്റ്റ്യൻ പുളിക്കല്‍ (എന്‍ജീനീയര്‍-മാനേജിങ് ഡയറക്ടര്‍, വെന്സിസ് ഇന്‍ഡസ്ട്രീസ്, ചെന്നൈ), ലൂസി റോയി കുടകശേരില്‍, ഡോ. ശശികല ജോയി കൊച്ചിക്കുന്നേല്‍ (റിട്ട. പ്രഫ. നിര്‍മല കോളജ്, മൂവാറ്റുപുഴ), ടെറി ജോഷി കരുവേലിത്തറ (ടീച്ചര്‍, ടോക് എച്ച് സ്കൂള്‍, എറണാകുളം), ആഷ അജിത് കളപ്പുരയ്ക്കല്‍ (കൈനകരി), മിനു ബാബു പാറയ്ക്കല്‍ (ആലുവ), സിന്ധു ജോര്‍ജ് (ടീച്ചര്‍, റയണ് ഇൻറര്‍നാഷണല്‍ സ്കൂള്‍, ന്യൂഡല്‍ഹി), തോമസ് ആൻറണി കൊല്ലംകുളം (കാഞ്ഞിരപ്പള്ളി), സുശീല്‍ ജോ കളരിക്കല്‍ (എന്‍ജിനീയര്‍- സാന്‍മിന ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ). സഹോദരങ്ങള്‍: പരേതരായ തങ്കമ്മ ജോസഫ് വെള്ളൂക്കുന്നേല്‍ (തിരുവനന്തപുരം), സഖറിയാസ് ചെറിയാന്, ജോസഫ് ചെറിയാന്, ജയിംസ് ചെറിയാന്, എം.സി തോമസ്, മേരി പോള്‍ തോട്ടാന്‍ (എറണാകുളം). സംസ്കാര ശുശ്രൂഷകള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വിളക്കുമാടത്തുള്ള സ്വവസതിയില്‍ ആരംഭിച്ച് 3.30ന് വിളക്കുമാടം സെൻറ് സേവ്യേഴ്സ് പള്ളി സെമിത്തേരിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.