രണ്ട് കവിതകൾ

ഉപ്പ

ഉപ്പ മരിച്ച ദിവസം

പെയ്തിറങ്ങിയ മഴയെ

ഞാനിങ്ങു കൊണ്ടുപോന്നു

ചുരുക്കാനാവാതെ

ഇക്കാലമത്രയും കൊണ്ടു

നടക്കുന്നു ഞാനാ കുടയെ


മണ്ണാങ്കട്ടയും കരിയിലയും

മരിച്ച പുഴക്കരികിലെ

കരിഞ്ഞ മരത്തിൽ

നിന്നും പാറിനടന്ന

കരിയില തെറിച്ചു വീണത്

ഇടിച്ചു തള്ളിയ കുന്നിന്റെ

കരച്ചിലായ മൺ അടരുകളിൽ

മഴ പെയ്തില്ല കഥകൾ

കേൾക്കാൻ ആരും വന്നില്ല

ഏതോ കാലത്ത് ഭൂമിയിൽ

ഉറഞ്ഞുപോയ വിത്ത്

സങ്കടമഴയിൽ മുളപൊട്ടി

പച്ചപ്പായ് ഉയർന്നു വരുന്നതുവരെ

l



(കഥ, കവിത, പുസ്തകാസ്വാദനം തുടങ്ങി വായനക്കാരുടെ സ്വതന്ത്ര രചനകൾ മാധ്യമം ഓൺലൈനിൽ പ്രസിദ്ധീകരിക്കാനായി online@madhyamam.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഫോട്ടോയും ഫോൺനമ്പറും സഹിതം അയക്കാം...)

Tags:    
News Summary - randu kavithakal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.