തൊഴിലുറപ്പ് കൂലി കൂട്ടി, ഇ-വാഹനങ്ങൾക്ക് നികുതിയിളവ്, ഇൻഷുറൻസിന് നികുതി: ഇന്നുമുതൽ നിരവധി മാറ്റങ്ങൾ

ന്യൂഡൽഹി: പുതിയ സാമ്പത്തിക വർഷത്തിന് ശനിയാഴ്ച തുടക്കമാകുന്നത് നിരവധി മാറ്റങ്ങളോടെയാണ്. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നറിയാം...

  • ശനിയാഴ്ച മുതൽ എടുക്കുന്ന അഞ്ചു ലക്ഷം രൂപക്ക് മുകളിൽ വാർഷിക പ്രീമിയമുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനത്തിന് നികുതിയിളവില്ല.
  • വീടുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് മൂലധന നേട്ട നികുതിയിലെ ഇളവിനുള്ള പരിധി 10 കോടി രൂപയായി നിജപ്പെടുത്തി
  • സർവിസിൽനിന്ന് വിരമിക്കുമ്പോൾ അവധി പണമാക്കി മാറ്റുന്ന സർക്കാർ ഇതര ജീവനക്കാർക്കുള്ള നികുതിയിളവ് പരിധി മൂന്നു ലക്ഷത്തിൽനിന്ന് 25 ലക്ഷമാക്കി
  • സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള മോട്ടോർ വാഹന നിയമ ഭേദഗതി പ്രാബല്യത്തിൽ
  • പുതിയ ഇലക്ട്രോണിക് മാലിന്യ നിർമാർജന ചട്ടം പ്രാബല്യത്തിൽ. വിവിധ ഇലക്ട്രോണിക് ഉല്പന്നങ്ങളിൽനിന്നുള്ള ഇ-വേസ്റ്റ് ഘട്ടം ഘട്ടമായി സംസ്കരിക്കുന്നതിന്റെ ഉത്തരവാദിത്തം ഉല്പാദകർക്ക്
  • ഓൺലൈൻ ഗെയ്മിങ് ആപ്ലിക്കേഷനുകൾക്ക് ക്രിപ്റ്റോ കറൻസികൾക്ക് സമാനമായി 30 ശതമാനം ടി.ഡി.എസ് (ഉറവിട നികുതി) ബാധകം
  • മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ മിനിമം ദിവസ വേതനം കേരളത്തിൽ 333 രൂപയായി വർധിക്കും.
  • പുതുതായി വാങ്ങുന്ന ഇ-വാഹനങ്ങൾക്കുള്ള നികുതി 20 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമാകും
  • നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ആറ് ശതമാനം ഇടപാട് ഫീസ് പിൻവലിക്കും
  • കോടതി ഫീസ് ഇ-സ്റ്റാമ്പിങ് രീതിയിൽ
  • രണ്ടു ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളിന്റെ ഒറ്റത്തവണ നികുതിയിൽ രണ്ട് ശതമാനം വർധന
Tags:    
News Summary - New Financial Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT