കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വർധന. ഗ്രാമിന് 25 രൂപയുടെ വർധനവാണ് ഉണ്ടായത്. 11,910 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 200 രൂപയുടെ വർധനയുണ്ടായി. 95,280 രൂപയായാണ് പവന്റെ വില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 78,360 രൂപയായും 14 കാരറ്റിന്റേത് 61,040 രൂപയായും വർധിച്ചു.
ആഗോള വിപണിയിൽ സ്വർണവിലയിൽ നേരിയ വർധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. 0.18 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ട്രോയ് ഔൺസിന് 4209 ഡോളറിലാണ് സ്വർണത്തിന്റെ അന്താരാഷ്ട്ര വിപണിയിലെ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച ചില നിർണായക കണക്കുകളിൽ വരും ദിവസങ്ങളിൽ പുറത്ത് വരുന്നുണ്ട്. ഇതായിരിക്കും ഇനിയുള്ള ദിനങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുക.
യു.എസ് പണപ്പെരുപ്പം സംബന്ധിച്ച കണക്കുകളാണ് ഇനി പുറത്ത് വരാനിരിക്കുന്നത്. ഇതിനൊപ്പം ഫെഡറൽ റിസർവിന്റെ വായ്പനയം സംബന്ധിച്ച ചില വിവരങ്ങളും പുറത്ത് വരും. ഇത് രണ്ടും സ്വർണവിലയെ സ്വാധീനിക്കും. ഡോളർ ഇൻഡക്സിന്റെ ഉയർച്ചയും താഴ്ചയും മറ്റ് രാജ്യങ്ങളിലെ സ്വർണവിലയെ സ്വാധീനക്കും. ആർ.ബി.ഐ ഇന്ന് ഇന്ത്യയിലെ വായ്പനയം പ്രഖ്യാപിക്കുന്നുണ്ട്. ഇതും സ്വർണവിലയെ സ്വാധീനിക്കും.
ഡിസംബറിലെ സ്വർണവില
1. 95,680 രൂപ
2. 95,480 രൂപ (രാവിലെ), ഉച്ചതിരിഞ്ഞ് 95,240 രൂപ
3. 95,760 രൂപ
4. 95,600 രൂപ
5. 95280
നവംബറിലെ സ്വർണവില
1. 90,200 രൂപ
2. 90,200 രൂപ
3. 90,320 രൂപ
4 .89800 രൂപ
5. 89,080 രൂപ (Lowest of Month)
6.89400 രൂപ (രാവിലെ), 89880 രൂപ (വൈകുന്നേരം)
7. 89480 രൂപ
8, 89480 രൂപ
9. 89480 രൂപ
10.90360 രാവിലെ)
10. 90800 (വൈകുന്നേരം)
11. 92,600 രൂപ (രാവിലെ), 92280 (വൈകുന്നേരം)
12. 92,040 രൂപ
13. 93720 രൂപ (രാവിലെ), 94,320 (ഉച്ച Highest of Month)
14. 93,760 രൂപ (രാവിലെ), 93,160 രൂപ (ഉച്ച)
15. 91,720 രൂപ
16. 91,720 രൂപ
17. 91,640 രൂപ (രാവിലെ), 91,960 രൂപ (ഉച്ച)
18. 90,680 രൂപ
19. 91,560 രൂപ
20. 91,440 രൂപ (രാവിലെ), 91,120(വൈകുന്നേരം)
21. 90,920 രൂപ (രാവിലെ) 91,280 രൂപ (ഉച്ച)
22. 92280 രൂപ
24. 91,760 രൂപ
25. 93,160 രൂപ
26. 93,800 രൂപ
27. 93,680 രൂപ
28. 94200 രൂപ
29. 95200 രൂപ
30. 95200 രൂപ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.