അദാനിയുടെ ആശുപത്രിയിൽ അഞ്ചു വർഷത്തിനിടെ മരിച്ചത് 1,018 കുട്ടികൾ

ഗാന്ധിനഗർ: പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ഉടമസ്ഥതതയിലുള് ള ഗുജറാത്തിലെ ജി.കെ. ജനറൽ ആശുപത്രിയിൽ അഞ്ചു വർഷത്തിനിടെ മരിച്ചത് 1,018 കുട്ടികൾ. നിയമസഭയിൽ കോൺഗ്രസ് അംഗം സൻതോക് ബെൻ അരതിയയുടെ ചോദ്യത്തിന് ഉപമുഖ്യമന്ത്രി നിതിൻ പേട്ടൽ നൽകിയ മറുപടിയാണിത്.

കച്ച് ജില്ലയിലാണ് അദാനിയുടെ ആശുപത്രി. അദാനി ഫൗണ്ടേഷനാണ് ഭുജ് നഗരത്തിലെ ആശുപത്രി നടത്തുന്നത്. 2014-15ൽ 188 കുട്ടികളാണ് മരിച്ചത്. 2015-16 (187), 2016-17(208), 2017-18 (276), 2018-19 (159) എന്നിങ്ങനെയാണ് മരണനിരക്ക്. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞവർഷം മേയിൽ സമിതിയെ നിയോഗിച്ചിരുന്നു.

Tags:    
News Summary - Over 1,000 children died in Adani hospital-business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.