അണ്ടർ-23: ബംഗാളിനോട് കേരളത്തിന്  മൂന്ന് റൺസ് തോൽവി

കാൺപുർ: വിജയ് ഹസാരെയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ചേട്ടന്മാരെ പിടികൂടിയ ദൗർഭാഗ്യം ഇക്കുറി അനിയന്മാർക്കൊപ്പം. അണ്ടർ-23 ഏകദിന പോരാട്ടത്തിെൻറ സെമിഫൈനലിൽ അവസാന ഒാവറിലെ റണ്ണൗട്ടിലൂടെ കേരളം മൂന്ന് റൺസിന് തോറ്റു. ബംഗാൾ ഉയർത്തിയ 196 റൺസെന്ന ചെറിയ ലക്ഷ്യം പിന്തുടർന്ന കേരളം രണ്ട് പന്ത് ശേഷിക്കെ 193 റൺസിന് ഒാൾ ഒൗട്ടായി.

ഉറപ്പിച്ച തോൽവിയിൽനിന്ന് കേരളത്തെ കൈപിടിച്ചുയർത്തിയ എഫ്. ഫാനൂസ് (26 പന്തിൽ 36) അവസാന ഒാവറിൽ റണ്ണൗട്ടായതാണ് കേരളത്തിെൻറ പ്രതീക്ഷകൾക്ക് വിരാമമിട്ടത്. ഫാനൂസിന് പുറെമ കെ.എൻ. ഹരികൃഷ്ണൻ (66 പന്തിൽ 57), സൽമാൻ നിസാർ (74 പന്തിൽ 37) എന്നിവർക്ക് മാത്രമേ തിളങ്ങാൻ കഴിഞ്ഞുള്ളൂ. കേരളത്തിനായി എൻ.പി. ബേസിലും സിജോമോൻ ജോസഫും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോൾ ഫാനൂസ് രണ്ട് പേരെ പുറത്താക്കി.
Tags:    
News Summary - U23 kerala cricket -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.