ട്വൻറി-20: നെഹ്റ ടീമിൽ,  അശ്വിനും ജദേജക്കും ഇടമില്ല 

ന്യൂഡൽഹി: ആസ്ട്രേലിയക്കെതിരായ മൂന്ന് ട്വൻറി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെറ്ററൻതാരം ആശിഷ് നെഹ്റ ടീമിൽ ഇടംനേടിയപ്പോൾ ഒാൾറൗണ്ടർമാരായ ആർ. അശ്വിനെയും രവീന്ദ്ര ജദേജയെയും പുറത്തിരുത്തി. ശനിയാഴ്ചയാണ് പരമ്പരയിലെ ആദ്യ മത്സരം.

ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ അജിൻക്യ രഹാനെയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഭാര്യയുടെ അസുഖം മൂലം ഏകദിനത്തിൽനിന്ന് വിട്ടുനിന്ന ശിഖർ ധവാൻ ആദ്യ 15ൽ ഇടം നേടി. സ്പിന്നർമാരായി കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അക്സർ പേട്ടൽ എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും പുറത്തിരിക്കേണ്ടിവന്നു. 

ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, എം.എസ്. ധോണി, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ആശിഷ് നെഹ്റ, ദിനേഷ് കാർത്തിക്, അക്സർ പേട്ടൽ. 
 
Tags:    
News Summary - Team India for T20 series against Australia announced -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT