ജീവിതത്തിലെ കറുത്ത ദിനം –മിതാലി

ന്യൂഡൽഹി: ഇന്ത്യൻ വനിത ക്രിക്കറ്റിനെ പിടിച്ചുലച്ച പുറത്തിരുത്തൽ വിവാദത്തിൽ വീണ്ടും വെടിപൊട്ടിച്ച് മിതാലി രാജ്. ടീമിലെ പ്രശ്നക്കാരിയാണ് മിതാലിയെന്ന് കുറ്റപ്പെടുത്തി പരിശീലകൻ രമേശ് പവാർ റിപ്പോർട്ട് നൽകിയതിനു പിന്നാലെ ഇത് ജീവിതത്തിലെ ഏറ്റവും കറുത്ത ദിനമാണെന്ന് മുൻനായിക കുറ്റപ്പെടുത്തി.

ഒാപണിങ് ബാറ്റ്സ്മാനായി ഇറക്കിയില്ലെങ്കിൽ ലോകകപ്പിനിടെ രാജി വെക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, 20 വർഷമായി രാജ്യത്തിനു വേണ്ടി കളിക്കുന്ന തെൻറ സമർപ്പണമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് മിതാലി കുറ്റപ്പെടുത്തി.

Tags:    
News Summary - mithali raj -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.