ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻറിൽ ആസ്ട്രേലിയക്ക് കിരീടം

ഒാക്ലൻഡ്: മഴകളിച്ച ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെൻറിെൻറ ഫൈനൽ പോരാട്ടത്തിൽ ആസ്ട്രേലിയക്ക് ജയം. ഡക്വർത്ത്-ലൂയിസ് നിയമപ്രകാരം ന്യൂസിലൻഡിനെ 19 റൺസിന് തോൽപിച്ചാണ് ആസ്ട്രേലിയ ജേതാക്കളായത്.

ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് നിശ്ചിത ഒാവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. റോസ് ടെയ്ലർ (43), കോളിൻ മൺറോ (29), മാർട്ടിൻ ഗുപ്റ്റിൽ (21) എന്നിവരാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസീസ് 14.4 ഒാവറിൽ 121ന് മൂന്ന് എന്ന നിലയിൽ നിൽക്കുേമ്പാൾ കളിമുടക്കി മഴ എത്തുകയായിരുന്നു.

ഇതോടെ മഴനിയമപ്രകാരം 19 റൺസിന് ആസ്ട്രേലിയ വിജയികളായി. െഗ്ലൻ മാക്സ്വെല്ലാണ് പരമ്പരയിലെ താരം. തുടർജയങ്ങളോടെ െഎ.സി.സി ട്വൻറി20 റാങ്കിൽ ഒന്നാമതുണ്ടായിരുന്ന പാകിസ്താനോടൊപ്പം പോയൻറിൽ ആസ്ട്രേലിയ (126) എത്തി..

Tags:    
News Summary - Australia wrap up T20 tri-series with DLS win - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.