ഗോവയുടെ ഗോൾ നേടിയ ആൽബർട്ടോ നൊഗ്വേരയുടെ ആഹ്ലാദം

ഇതുവരെ ജയിക്കാത്തവരുടെ പോരാട്ടത്തിൽ ഗോൾമഴ; ജയം ഗോവക്കൊപ്പം

വാസ്കോ: ഐ.എസ്.എല്ലിൽ ഇതുവരെ ജയിക്കാത്തവരുടെ പോരാട്ടത്തിൽ ഗോളുകൾ പെരുമഴയായി പെയ്തിറങ്ങിയപ്പോൾ ജയം എഫ്.സി ഗോവക്കൊപ്പം.

ഈസ്റ്റ് ബംഗാളിനെ 4-3നാണ് ഗോവ കീഴടക്കിയത്. ആദ്യ മൂന്നുകളികളും തോറ്റിരുന്ന ഗോവയുടെ സീസണിലെ ആദ്യ പോയൻറാണിത്. ജയത്തോടെ ഗോവ പത്താം സ്ഥാനത്തേക്കു കയറി. രണ്ടു സമനിലകൾ മാത്രമുള്ള ഈസ്റ്റ് ബംഗാളാണ് അവസാന സ്ഥാനത്ത്.

ലീഡ് മാറിമറിഞ്ഞ മത്സരത്തിൽ ആൽബർട്ടോ നൊഗ്വേരയുടെ ഇരട്ട ഗോളുകളാണ് ഗോവക്ക് കരുത്തായത്. ജോർജ് ഓർട്ടിസ് പെനാൽറ്റിയിൽനിന്ന് ലക്ഷ്യംകണ്ടപ്പോൾ ഒരു ഗോൾ എതിർതാരം അേൻറാണിയോ പെറോസെവിചിെൻറ വകയായിരുന്നു. പെറോസോവിച് സ്വന്തം ടീമിനായും രണ്ടു ഗോൾ സ്കോർ ചെയ്തു. ആമിർ ഡെർവിസെവിച് ഒരു ഗോൾ നേടി.

Tags:    
News Summary - ISL: FC Goa beat SC East Bengal in seven-goal thriller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.