കടന്നൽക്കുത്തേറ്റ് തൊഴിലാളി മരിച്ചു

കക്കോടി: േജാലിക്കിടെ കടന്നൽക്കുത്തേറ്റ് തൊഴിലാളി മരിച്ചു. മക്കട പരേതനായ മേലോത്ത് ഗോപാല‍െൻറ മകൻ ദിനേശനാണ് (64) കടന്നൽക്കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30 ഓടെ വീടിനു സമീപത്തെ പീച്ചങ്ങാളി പറമ്പിൽ സഹോദരൻ വാസുദേവനൊപ്പം പറമ്പ് കിളക്കുന്നതിനിടെ കടന്നൽക്കുത്തേൽക്കുകയായിരുന്നു. കൂട് പരുന്ത് ഇളക്കിയതിനെ തുടർന്ന് പറന്നെത്തിയ ഒരു കടന്നൽ കഴുത്തിന് കുത്തുകയായിരുന്നു. കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒമ്പതോടെ മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വ്യാഴാഴ്ച വെസ്റ്റ് ഹിൽ ശ്മശാനത്തിൽ സംസ്കരിക്കും. മാതാവ്: പരേതയായ ജാനകി. ഭാര്യ: രാഗിണി. മക്കൾ: നന്ദഗോപൻ (എംഡിറ്റ്, ഉേള്ള്യരി ), ദൃശ്യ. മരുമകൻ: സുമിത്ത് പുതിയനിരത്ത് (എച്ച്.ഡി.എഫ്.സി ബാങ്ക്, നടക്കാവ്). സഹോദരങ്ങൾ: പുഷ്പ, ബേബി, പ്രേമ, വാസുദേവൻ, രമേശൻ, ശ്രീജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.