തരിയോട്: മരം വെട്ടുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന ആദിവാസി കാവുംമന്ദം മഞ്ഞളാംകോട് കോളനിയിലെ ചണക്കൻ (62) മരിച്ചു. രണ്ട് മാസം മുമ്പ് ജോലി സ്ഥലത്തുവെച്ച് അപകടത്തിൽപെടുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും കൽപറ്റ ജനറൽ ആശുപത്രിയിലും ചികിത്സതേടിയിരുന്നു. കഴിഞ്ഞ ആഴ്ച ഡിസ്ചാർജായി വീട്ടിൽ കഴിയവേയാണ് മരണം. ഭാര്യ: പരേതയായ വെള്ളച്ചി. മക്കൾ: ഗോപി, പത്മനാഭൻ, പവിത്രൻ, അനൂപ്, അമ്പിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.