പൊള്ളലേറ്റ് മരിച്ചനിലയിൽ

മാവൂർ: മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബറും റിട്ട. അധ്യാപികയുമായ ചെറൂപ്പ 'വൃന്ദാവന'ത്തിൽ പൊന്നംപുറത്ത് സുഗതകുമാരിയെ (69) പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തി. മാവൂർ ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ചൊവ്വാഴ്ച രാവിലെ വീടിന് പിറകുവശത്താണ് മൃതദേഹം കണ്ടത്. പുറത്തുപോയ ഭർത്താവ് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടത്. ഭർത്താവ്: കൈതോണ രവീന്ദ്രൻ. മക്കൾ: ധനീഷ് (കാനഡ), ധന്യ. മരുമക്കൾ: അനീഷ് (എൻജിനീയർ, ബാംഗളൂരു), ഷമീല. സഹോദരങ്ങൾ: പരുത്തോളി വിജയ ഗോപാൽ, ഗിരിജ മാനാരി, അഡ്വ. പി. നിർമൽ കുമാർ, പരേതരായ തൈതോടൻ വിജയ ലക്ഷ്മി, നാണി സുകുമാർ, പരുത്തോളി രാജൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.