???????? ????????

യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

മല്ലപ്പള്ളി: കൈപ്പറ്റ മൂന്നോലി പാറക്കൽ വീട്ടിൽ സുനിലിനെ (38) തലക്കടിച്ച് കൊലപ്പെടുത് താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൈപ്പറ്റ ആലുംമൂട്ടിൽ വീട്ടിൽ രാജേഷ് ജോർജിനെ (47) കീഴ്വായ്പൂര് ഇൻസ്പെക്‌ടർ സി.ടി. സഞ്ജയിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചങ്ങനാശ്ശേരി മാമ്മൂട്ടിൽനിന്നാണ് പിടികൂടിയത്.

കൊലപാതക ശ്രമത്തിനുശേഷം നാടുവിടാൻ ശ്രമിക്കവെയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ പി.ബി. ആദർശ്, പി.എച്ച്. അൻസിം, കെ.എ. ഷാനവാസ്, ജോൺ സാമുവേൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.