കോട്ടക്കൽ: പുല്ലാങ്കുഴലിൽ ലയിച്ച് കോട്ടക്കൽ പൂരത്തിെൻറ അഞ്ചാംദിനം. എ.കെ. രഘുനാഥെൻറ പുല്ലാങ്കുഴൽ കച്ചേരി ആസ്വാദകർക്ക് തീർത്തത് നാദവിസ്മയം. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ തായമ്പക ആസ്വാദക മനസ്സിലേക്ക് കൊട്ടിക്കയറി. 10.30ന് 'ഉത്തര സ്വയംവരം' കഥകളിയും അരങ്ങിലെത്തി. ഞായറാഴ്ച വൈകീട്ട് വിനീത ശ്രീനന്ദെൻറ മോഹിനിയാട്ടം, 10.30ന് നളചരിതം നാലാം ദിവസം കഥകളി, അവസാന ദിവസമായ തിങ്കളാഴ്ച അഭിഷേക് രഘുറാമിെൻറ സംഗീതകച്ചേരി എന്നിവയോടെ കോട്ടക്കൽ ആര്യവൈദ്യശാല വിശ്വംഭര ക്ഷേത്രോത്സവം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.