കാസര്‍കോട്: കാസർകോട്ട് കാലവർഷം ശക്തമായിട്ടും കടലാക്രമണവും നാശനഷ്ടവും കുറഞ്ഞു. കഴിഞ്ഞവർഷം 30 ശതമാനം മഴയുടെ കുറവുണ്ടായിരുന്ന ജില്ലയിൽ, കാസർകോട് കടൽതീരത്ത് 30 വീടുകളാണ് തകർന്നത്. ഇത്തവണ ജൂൺ പിന്നിടുേമ്പാൾ പത്തിൽ താഴെയാണ് നഷ്ടമെന്ന് കാസർകോട് വില്ലേജ് അധികൃതർ പറഞ്ഞു. കടലാക്രമണത്തിെൻറ ശക്തി കുറഞ്ഞതാണ് കാരണം. വീട് നിർമിക്കുേമ്പാൾ കടലോരവാസികൾ സൂക്ഷ്മത പാലിക്കുന്നതും കാരണമായതായി റവന്യൂ അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.