രഞ്ജിത്ത്

യുവാവിനെ ആക്രമിച്ച സംഘത്തിലെ മൂന്നാമന്‍ പിടിയില്‍

നേമം: യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഘത്തിലെ മൂന്നാമനെ പൊലീസ് പിടികൂടി. കൈമനം ചിറക്കര കൊല്ലയില്‍ വീട്ടില്‍ രഞ്ജിത്ത് (34) ആണ് പിടിയിലായത്. രണ്ടുമാസത്തിനു മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി അജിയാണ് ആക്രമണത്തിന് ഇരയായത്.

വ്യക്തിവിരോധമായിരുന്നു കാരണം. രഞ്ജിത്ത് ഉള്‍പ്പെട്ട നാല്‍വര്‍ സംഘം എസ്റ്റേറ്റ് ഭാഗത്തെ റോഡിനു സമീപത്തുവച്ച് അജിയെ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും കല്ലുപയോഗിച്ച് മുഖത്തിടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട 2 പേരെ നേരത്തെ പിടികൂടിയിരുന്നു. നേമം എസ്.ഐമാരായ എം. മധുമോഹന്‍, പ്രസാദ്, ഉമേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - The third member of the gang who attacked the youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.