ബാലുശ്ശേരി: മലയോര മേഖലയായ തലയാട് ചീടിക്കുഴി ഭാഗത്ത് വിനോദ സഞ്ചാരികൾ വർധിക്കുന്നു. വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കാത്ത ചീടിക്കുഴി ഭാഗത്ത് പൂനൂർ പുഴയുടെയും സമീപത്തെ വനപ്രദേശത്തിൻെറയും ദൃശ്യഭംഗി ആസ്വദിക്കാനായി പുറത്തുനിന്ന് നിരവധി സഞ്ചാരികളാണ് വാഹനങ്ങളിൽ ഇവിടേക്ക് എത്തുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ ദിനേന വന്നുപോകുന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. ഇതിനെതിരെ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് കോവിഡ് ജാഗ്രത മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ബോധവത്കരണ ലഘുലേഖകൾ വിതരണം നടത്തുകയുമുണ്ടായി. വാർഡ് അംഗം പി.ആർ. സുരേഷ്, സംജാദ് ചീടിക്കുഴി, മനോജ് തലയാട്, അബ്ദുൽ ഹഖ്, മുനീർ ചീടിക്കുഴി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.