ദേവദാസ്

പതിമൂന്നുകാരിയോട് ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ

ചവറ: 13 വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ വയോധികൻ പിടിയിൽ. ചവറ, പന്മന, ദിനീഷ് ഭവനത്തിൽ ദേവദാസാണ് (61) ചവറ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞവർഷം മേയിലാണ് കേസിനാസ്പദമായ സംഭവം.

പെൺകുട്ടിയുമായുള്ള പരിചയം മുതലെടുത്ത് പ്രതിയുടെ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സ്കൂളിൽ നടത്തിയ കൗൺസലിങ്ങിൽ പീഡനവിവരം മനസ്സിലാക്കിയ അധികൃതർ സി.ഡബ്ല്യു.സിയെ അറിയിക്കുകയായിരുന്നു.

തുടർന്ന് സി.ഡബ്ല്യു.സിയുടെ നിർദേശാനുസരണം പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

ചവറ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിൻകുമാർ, എസ്.ഐമാരായ നൗഫൽ, ഗോപാലകൃഷ്ണൻ സി.പി.ഒമാരായ രാജേഷ്, അനു, ഉഷ, മനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Tags:    
News Summary - Sexual harassment against thirteen year old gril-the elderly man is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.