അഞ്ചാലുംമൂട്: നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽപെട്ടവര്‍ക്ക് രക്ഷകരായി മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫംഗങ്ങള്‍. മന്ത്രി ജെ. ചിഞ്ചുറാണിയുടെ പേഴ്‌സനൽ സ്റ്റാഫിലുള്ള ഗണ്‍മാന്‍ ശര്‍മപ്രസാദ് ഉത്തമന്‍, ഡ്രൈവര്‍ രാജേഷ് എന്നിവരാണ് ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ വയോധിക ഉള്‍പ്പെടെയുള്ള ഒരുകുടുംബത്തിലുള്ള മൂന്നുപേരെ മന്ത്രിയുടെ കാറില്‍ ജില്ല ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞദിവസം രാത്രി 8.30ന് കടവൂര്‍ പള്ളിക്ക് സമീപത്തായിരുന്നു അപകടം. ഓട്ടോ ഡ്രൈവറെ പൊലീസെത്തി സ്‌റ്റേഷനിലേക്ക് കൊണ്ട് പോയെങ്കിലും പിന്നീട് ജാമ്യത്തില്‍വിട്ടു. ഇയാള്‍ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.