കോൺഗ്രസ് പ്രവർത്തകർക്കുനേരെ ആക്രമണം

പാനൂർ: പൊയിലൂർ മേഖലയിൽ കോൺഗ്രസ് പ്രവർത്തകർക്കുനേരെ വ്യാപക ആക്രമണം. സംഭവത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് നേതാക്കൾ ആരോപിച്ചു.

അക്രമത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച വിളക്കോട്ടൂരിൽ കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. തെരഞ്ഞെടുപ്പിനുശേഷം പൊയിലൂർ, വിളക്കോട്ടൂർ പ്രദേശങ്ങളിൽ നിരവധി കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്‌.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ രഹെൻറ വീട് ആക്രമിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ കടയുടെ ഷട്ടറിൽ ടാറൊഴിച്ചു. കട തുറക്കാനെത്തിയ പ്രവർത്തകരെ ആക്രമിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയാറമ്പ്രത്ത് സജിലേഷ്, സായന്ത് എന്നിവർക്ക് മർദനമേറ്റു. ഇവരെ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിളക്കോട്ടൂരിൽ ബി.ജെ.പി ഭീകരത സൃഷ്ടിക്കുകയാണെന്ന് സ്ഥലം സന്ദർശിച്ച ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പറഞ്ഞു.

Tags:    
News Summary - attack against congress workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.